പോസ്റ്റുകള്‍

2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ശബരിമല നിർമ്മാണം

ഇമേജ്
ഇന്നത്തെ രൂപത്തിൽ ശബരിമല ക്ഷേത്രം നിർമ്മിച്ചത് ആരാണ്? ആരായിരുന്നു കരാറുകാരൻ? പോളച്ചിറക്കൽ കൊച്ചുമ്മൻ മുതലാളി എന്ന ക്രിസ്റ്റീൻ കരാറുകാരനാണ് ആ കരാറുകാരനെന്ന് വളരെക്കുറച്ചു പേർക്ക് മാത്രമേ അറിയൂ. ആദ്യ അഗ്നി ബാധയ്ക്ക് ശേഷം, മലയാള കാലഘട്ടം 1075 ലാണ് അന്നത്തെ തിരുവിതാംകൂർ മഹാരാജാവിന്റെ നിയന്ത്രണത്തിലുള്ള സർക്കാർ തീപിടിത്തത്തിൽ നശിച്ച ക്ഷേത്രം പുനർനിർമ്മിക്കുന്നതിന് ടെണ്ടർ വിളിച്ചത്. അന്ന് കൊച്ചുമ്മൻ മുതലാളി കൊല്ലത്ത് തേവള്ളി കൊട്ടാരത്തിന്റെ നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്നു.  ആ സമയത്ത് കരാർ ജോലികൾ ഏറ്റെടുക്കാൻ ഹിന്ദു സമുദായത്തിൽ നിന്നുള്ള മറ്റ് കരാറുകാരാരും മുന്നോട്ട് വന്നില്ല. കടുവ, പുള്ളിപ്പുലി, ആന, അട്ട, മലമ്പനി എന്നിവയുള്ള കൊടും വനമായിരുന്നു. അന്ന് ശബരിമല, അവിടെ നിന്ന് തിരിച്ചുവരുമെന്ന് ഉറപ്പില്ല. അക്കാലത്തെ തീർഥാടനം ഈ ഘടകങ്ങളെയെല്ലാം അഭിമുഖീകരിച്ച് നടത്തിയിരുന്നു, ബുദ്ധിമുട്ടുകൾ കാരണം ഭക്തർ കൂടുതൽ അർപ്പണ ബോധമുള്ളവരായിരുന്നു. കൊച്ചുമ്മൻ മുതലാളി നല്ലൊരു കരാറുകാരനായിരുന്നു, ക്ഷേത്രനിർമ്മാണത്തിൽ നിന്ന് കുറച്ച് ലാഭം ലഭിക്കുമെന്നതിനാൽ അദ്ദേഹം അത് ഒരു വെല്ലുവിളിയായി ഏറ്റെടുത്തു. കൊല്ല

ഹിന്ദു മതത്തെ നശിപ്പിക്കുന്ന നാരായണ ഗുരു...

ഇമേജ്
ഈഴവരുടെ പരാതി.. ഗുരു 18 ആം പ്രതി...

ബ്രാ മണ അദ്വൈതം

ഇമേജ്
ശങ്കര അദ്വൈതം..നാരായണ ഗുരു പ്രചരിപ്പിച്ച അദ്വൈതവും നാടോടി ബ്രാ മണർ പ്രചരിപ്പിച്ച അദ്വൈതവും തമ്മിൽ ബന്ധമുണ്ടോ?? ശങ്കര അദ്വൈതം നാരായണ അദ്വൈതം രണ്ടാണ്... അദ്വൈതം പലതുണ്ട്... അതിനു കാരണം അത് ഏക ദൈവമായ അള്ളാഹു / യഹ്‌വ / പ്രജാ പതിയുടെ വെളിപാടല്ല... ഋഷി പ്രോക്തം അല്ല.. അ പൗരൂഷേയം അല്ല... അങ്ങനെ ഒരു സ്വർഗ്ഗസ്ഥനായ ഏക ദൈവത്തിനു അതിൽ സ്ഥാനമില്ല... അദ്വൈതം മുനി ദർശനം ആണ്.. ആദി ഗുരു സനകൻ... സനകൻ ബ്രാ മണ കുടിയേറ്റക്കാരുടെ എതിരാളി... അസുര.. ഇത് കാണുന്നത് ഋഗ്വേദത്തിലാണ്.. ഓരോ പണ്ഡിതരും ഓരോ രീതിയിൽ അദ്വൈത ദർശനം വ്യാഖ്യാനിച്ചിട്ടുണ്ട്..ശങ്കരന്റെ പേര് തന്നെ ഭാഷ്യ കാരൻ എന്നാണ്.. നാരായണ ഗുരു ഭാഷ്യ കാരൻ അല്ല... സ്വാനുഭവം ആണ്..ശങ്കരന്റെ കൃതികൾ...മൂല കൃതികൾ... അതിന്റെ English Hindi Malayalam തർജ്ജമ കിട്ടും... വാങ്ങി വായിക്കുക.. അവസാനം ഞാൻ ഇതാ കാച്ചിക്കുറുക്കി പറയുന്നു... എന്ന് പറഞ്ഞുകൊണ്ട് ശങ്കരൻ പാടിയത് ദശ ശ്ലോകി.. അത് വായിക്കൂ... ärdhena pravakshyämi yad-uktam granthakotibhih | brahma satyam jagan-mithyä jivo brahmaiva näparah ||    1. ജീവൻ ബ്രഹ്മമാണ്...ജഗത് ബ്രഹ്മം അല്ല.. ജഗത് മിഥ്യ ആണ്... ബ്രഹ

EL

ഇമേജ്
not equated with Yahweh. One is in  Ezekiel 28:2 , in the taunt against a man who claims to be divine, in this instance, the leader of  Tyre : Son of man, say to the prince of Tyre: "Thus says the Lord Yahweh: 'Because your heart is proud and you have said: "I am  ' ēl  (god), in the seat of  ' e lōhîm  ( gods ), I am enthroned in the middle of the seas." Yet you are man and not  ' El  even though you have made your heart like the heart of  ' e lōhîm  ('gods').'" Here  ' ēl  might refer to a generic god, or to a highest god, ʼĒl. When viewed as applying to the King of Tyre specifically, the king was probably not thinking of Yahweh. When viewed as a general taunt against anyone making divine claims, it may or may not refer to Yahweh depending on the context. In  Judges 9:46  we find  ' Ēl B ê rît  'God of the Covenant', seemingly the same as the  Ba'al B ê rît  'Lord of the Covenant' whose worshi

സനാതനത്തിലെ ചാണ്ടാള പ്രമുഖർ

ഇമേജ്
ശബരിമല യുവതി പ്രവേശന വിഷയത്തിൽ NSS നും RSS നും വേണ്ടി നാമജപ ഘോഷയാത്ര നടത്തിയ ചണ്ടാള ഈഴവ ദളിതർ വായിക്കേണ്ട ബോർഡ്- തിരുവല്ല കാവുംഭാഗം മുത്തൂര്‍ റോഡില്‍ ഉള്ള പഴയ ശിലാഫലകം. ഇതില്‍ ഈഴവര്‍ മുതലായ കീഴാള ജാതികള്‍ക്കു കരുനാട് കാവില്‍  ക്ഷേത്രത്തിനും കൃഷ്ണസ്വാമി ക്ഷേത്രത്തിനും ബ്രാഹ്മണാലയങ്ങള്‍ക്കും അടുത്തുള്ള വഴിയിലൂടെ സഞ്ചാരം നിരോധിച്ചിരിക്കുന്നു എന്ന് രേഖപ്പെടുത്തിയിരിക്കുന്നു! പി.ഭാസ്‌കരനുണ്ണിയുടെ ‘പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളത്തില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. "ഈഴവരടക്കമുള്ള കീഴാളരുടെ വിവാഹ ആഘോഷങ്ങള്‍ക്ക് ഓലക്കീറുമേഞ്ഞ പന്തല്‍ മാത്രമേ ആകാവൂ എന്നും സദ്യയില്‍ കാച്ചിയ പപ്പടം, ശര്‍ക്കര, ഉപ്പേരി, പഞ്ചസാര ഇവ വിളമ്പരുതെന്നും വിലക്കുണ്ടായിരുന്നു. ഈ ആചാരം ലംഘിച്ചു കല്യാണം നടത്തിയതിന് എറണാകുളത്ത് ചിറ്റൂര് കെളമംഗലത്ത് വീട്ടുകാരെയും കല്ല്യാണത്തില്‍ പങ്കെടുത്ത മുഴുവന്‍ ആളുകളെയും നാടുവാഴി വിളിച്ചു വരുത്തി ശിക്ഷിച്ചതായും 1916 ലെ ചരിത്ര സംഭവമായി പി.ഭാസ്‌കരനുണ്ണി രേഖപ്പെടുത്തുന്നു."! ഭരിച്ച രാജാക്കന്‍മാരുടെ വീര സാഹസിക ചരിത്രമല്ല, മൃഗതുല്യരായി ജീവിച്ച് മരിച്ച അടിയാള ജീവിതങ്ങളുടെ സാംസ്‌കാരിക

SANATANA RATI

ഇമേജ്
സന്യാസിമാർ വീട്ടിലെത്തുമ്പോൾ ആശ്രമ സ്ത്രീകളുമായി രമിച്ചു കൊണ്ടിരിക്കുന്ന ശിവനെയാണ് കണ്ടത് നീ ഒരാശ്രമത്തിൽ കാണിക്കാൻ പാടില്ലാത്ത കാര്യമാണ് ചെയ്തത് നിന്റെ ലിംഗം ശരീരത്തിൽ നിന്ന് അടർന്നു പോവട്ടെ രോഷത്തോടെ സന്യാസിമാർ ശപിച്ചു ശിവപുരാണം കോതിരുദ്ര സംഹിത (17-46) ജലന്ധരന്റെ ഭാര്യയായ വരിന്ധയെ ആള്‍മാറാട്ടം നടത്തി ബലാല്‍കാരം ചെയ്ത വിഷ്ണു ...( വരിന്ധ ആത്മഹത്യ ചെയ്തു എന്ന് പുരാണം )  സ്വന്തം മകളെ പ്രാപിക്കാന്‍ മാനിന്റെ വേഷം ധരിച്ചു പിന്നാലെ കൂടിയ ബ്രഹ്മാവ്‌ .... സ്വന്തം മകള്‍ തന്നെയായ സതരൂപയെ വിവാഹം കഴിച്ച് സദാചാരമാതൃക കാണിച്ചു തന്നതും ബ്രഹ്മാവ്‌... ബ്രഹ്മാവിന്റെ മകനായ മനു വിവാഹം കഴിച്ചത് സ്വന്തം അമ്മയായ ശാരദയെ ....  ബ്രഹ്മാവിന്റെ മറ്റൊരു മകനായ സ്വയംഭുമരു വിവാഹം കഴിച്ചത് സ്വന്തം സഹോദരി സതര്‍പയെ ...  ഭാര്യ അറിയാതിരിക്കാന്‍ സെറ്റപ്പായ ഗംഗയെ ശിരസ്സില്‍ ഒളിപ്പിച്ച ശിവന്‍ .... പെണ് വേഷം കെട്ടിയ വിഷ്ണുവിനെ പോലെ വെറുതെ വിടാതെ തുടയില്‍ ഗര്‍ഭം ഉണ്ടാക്കിയതും ശിവന്‍ .....  തന്നെ ആരാധിക്കാന്‍ കൈലാസത്തില്‍ എത്തിയ മതുര എന്നാ യുവതിയെ പാര്‍വതി ഇല്ലാത്ത നേരത്ത് പീഡിപ്പിച്ചതും ശിവന്‍ ( പാര്‍വതി ആ പെണ്കൊച്ചിനെ ശപിച്ചു

SWAMI ANANDA THEERDHAR

ഇമേജ്
സനാതനികൾ തല്ലിക്കൊന്ന നാരായണ ഗുരുവിന്റെ ശിഷ്യൻ പയ്യന്നൂരിലെ ആനന്ദ ഷേണായി.. 🙏🙏🙏 ഇന്ന് ശ്രീകൃഷ്‌ണനെ ശോഭിപ്പിക്കാൻ പോകുന്ന പട്ടികജാതിയിൽപെട്ടവർക്ക് ഓർമ്മയുണ്ടാവണം ഈ മുഖം. ഗുരുവായൂർ ക്ഷേത്രത്തിലിട്ട് തല്ലിച്ചതച്ച ആനന്ദ തീർത്ഥനെയും കൂടെ തല്ലുകൊണ്ട കല്ലറ സുകുമാരൻ അടക്കമുള്ള ദളിതരെയും!    നാരായണ ഗുരു നേരിട്ട് സന്യാസം നൽകിയ അവസാന ശിഷ്യനും, ശിവഗിരിയുടെ അവസാനത്തെ  മഠാധിപതിയും ആയിരുന്ന ( ഇപ്പോൾ ഉള്ളത് ട്രസ്റ്റിന്റെ തിരഞ്ഞെടുക്കപ്പെട്ട  പ്രസിഡന്റുമാർ ആണ്) ഗൗഡ സരസ്വത ബ്രാഹ്‌മണൻ. നാരായണഗുരു സമാധിയാകുന്നതിനു മൂന്ന് ദിവസം മുൻപ്, പലതവണ സന്യാസം സ്വീകരിക്കാൻ വന്നിട്ടും ഗുരു നിരുത്സാഹപ്പെടുത്തി തിരിച്ചയച്ചിട്ടുള്ള ആനന്ദനെ ടെലഗ്രാം ചെയ്തു വരുത്തി. ആനന്ദന് സന്യാസം കൊടുത്തു ആനന്ദ തീർത്ഥൻ എന്ന പേരും കൊടുത്തു. ആനന്ദൻ ടെലിഗ്രാം കിട്ടിയ സന്തോഷത്തിൽ ശിവഗിരിയിൽ എത്തിയപ്പോൾ ഗുരു കാപ്പി കുടിക്കുകയായിരുന്നു. കുടിച്ചുകൊണ്ടിരുന്ന കാപ്പിയുടെ പകുതി ആനന്ദന് കൊടുത്തു. അതായിരുന്നു ആനന്ദന്റെ സന്യാസ ദീക്ഷാ ചടങ്ങ്. ”നീ ഇപ്പോൾ തന്നെ പുറപ്പെട്ടോളൂ ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്,നീ ദളിതർക്ക്  വേണ്ടി പ്രവർത്

EZHAVA MEMORIAL.

ഇമേജ്

ചേർത്തലയിലെ ചെറുത്തു നിൽപ്പ്

ഇമേജ്
 ചേർത്തലയിലെ ചെറുത്തു നിൽപ്പ്.. ഗൗഢസാരസ്വത ബ്രാഹ്മണനായ ഗിരിപൈയുടെ മീശ പിഴുതെടുത്തു .   ശ്രീ നാരായണ പ്രസ്ഥാനത്തിന്റെ ഏറ്റവും  വിസ്പോടനാത്മകമായ ഘട്ടമായിരുന്നു സഹോദരൻ അയ്യപ്പന്റെ നേതൃത്തത്തിൽ 1917 ൽ ചെറായിൽ നടന്ന മിശ്രഭോജനം  .                     ജാതി നാശത്തുക്കു - ജയ്                      മത നാശത്തുക്കു - ജയ്                      ദൈവനാശത്തുക്കു - ജയ്   എന്ന മുദ്രാവാക്യം മുഴക്കി കൊണ്ട്  ജാതിരാക്ഷസ ദഹനം നടത്തിവന്നിരുന്നു സഹോദര സംഘക്കാർ . വളരെ വേഗത്തിൽ സഹോദര സംഘത്തിന്റെ പ്രവർത്തനം കൊച്ചി തിരുവിതാംകൂർ മേഖലകളിൽ പടർന്ന് പിടിച്ചു .  പിറ്റേ വർഷം  കരപ്പുറം  സഹോദര സംഘം സ്ഥാപിച്ചു .   നൂറ്റാണ്ടുകൾ നീണ്ടു നിന്ന ജാതി സംഘർങ്ങിൽ അവർണർ തിരികെ തല്ലാൻ തുടങ്ങിയ കാലം . തല്ലു കൊണ്ടോ ജാതി കളയൂ എന്ന് ശഠിക്കുന്നത് കഷ്ടമാണന്ന് സഹോദരനും ഹോയ് ഹോയ് എന്ന് പറഞ്ഞു വരുന്നവന്റെ  കരണക്കുറ്റിക്കിട്ട്  " ഠോ  .. ഠോ " എന്ന് പൊട്ടിക്കണം  എന്ന്  ബോധാനന്ദ സ്വാമിയും പ്രഖ്യാപിച്ച കാലം . ജാതി ഭ്രാന്തൻമാരും തെമ്മാടികളുമായ സവർണ്ണരെ നേരിടാൻ  ഗാന്ധിയുടെ  സത്യഗ്രഹത്തിൽ അധിഷ്ട്ടിതമായ   അഹിംസ സിദ്ധാന്തം നിഷ്പ്രയോജനകരമാണെന്ന തിര

കൊച്ചുകാളി

ഇമേജ്
#ജൂൺ3ദലിത് പോരാട്ടവീര്യത്തിന്റെ പടനായിക., "ശ്രീമതി കൊച്ചുകാളി"....🌹🌹🌹അനുസ്മരണദിനം  കീഴ്മാട് പ്രദേശത്തെ പതികളുടെ അധികാരിയും തലപ്പുലയനുമായ മോളയില്‍ വീട്ടില്‍ പേങ്ങൻ  കുറുമ്പി ദമ്പതികളുടെ മകളാണ് സമരനായിക ശ്രീമതി കൊച്ചുകാളി... സാമൂഹിക പരിഷ്‌കര്‍ത്താവും നവോത്ഥാന നായകനുമായ മഹാത്മ അയ്യന്‍കാളിയുടെ ആഹ്വാനമനുസരിച്ച് #1915ൽ കൊല്ലം പെരുനാട് നടന്ന പുലയസാമൂദായികരായ  സ്ത്രീകളുടെ അപരിഷ്‌കൃത ആഭരണങ്ങളായ കല്ലയും മാലയും ബഹിഷ്‌ക്കരണ സമരത്തിന്റെ ആവേശങ്ങള്‍ ഏറ്റുവാങ്ങി മദ്ധ്യതിരുവിതാംകൂറില്‍ (ആലുവ) സമരത്തിന് നേതൃത്വം നല്‍കിയ ധീരവനിത ആയിരുന്നു ശ്രീമതി  #കൊച്ചുകാളി....  തിരുവിതാംകൂര്‍, കൊച്ചി എന്നീ നാട്ടുരാജ്യങ്ങളിലൂടെ ശ്രീ അയ്യന്‍കാളി നടത്തിയ യാത്ര കീഴ്മാട് എത്തിയപ്പോൾ  അപ്പൻ പേങ്ങനും മാതാവ് കുറുമ്പിയുമാണ് മഹാത്മാവിനെ തങ്ങളുടെ  ഭവനത്തിലേക്ക് ഷണിച്ചത്.,  കൊച്ചുകാളിയുടെ വീടാണ് അദ്ദേഹത്തിന് അന്ന് തണലേകിയത്. അവിടെ വച്ച് കൊച്ചുകാളിയുടേയും സഹോദരിമാരുടേയും മാറിലണിഞ്ഞിരുന്ന വെള്ളാരം കല്ലുള്ള മാല ശ്രദ്ധയില്‍പ്പെട്ട അയ്യന്‍കാളി അവ പൊട്ടിച്ചെറിയുകയായിരുന്നു. ഇനിമേല്‍ റൗക്കയും മുണ്ടും ധരിക്കണമെന്

VELUKKUTTY ARAYAN

ഇമേജ്
മെയ് 31: ഡോ. വി വി വേലുക്കുട്ടി അരയൻ ഓർമ്മദിനം ഇങ്ങനേയും ഒരു യുക്തിവാദിയായ പത്രാധിപർ ഇവിടെ ജീവിച്ചിരുന്നു.   1930ല്‍ ആലപ്പുഴ ശ്രീരാമകൃഷ്ണ മഠത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സര്‍വ്വമത സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് ഡോ. വി വി വേലുക്കുട്ടിഅരയന്‍ പറഞ്ഞു; ”മതത്തിന്റെ പേരില്‍ നടക്കുന്ന സമ്മേളനമല്ലായിരുന്നെങ്കില്‍ ഞാന്‍ ഈ അദ്ധ്യക്ഷ സ്ഥാനലബ്ധിയില്‍ കൂടുതല്‍ സന്തോഷിച്ചേനെ. എന്തുകൊണ്ടെന്നാല്‍ ഞാനും മതവും തമ്മില്‍ അത്രമേല്‍ അകന്നാണ് നില്‍ക്കുന്നത്.”  പഴയൊരു ശൂദ്രലഹളയിൽ പ്രസ്‌ തകർക്കപ്പെട്ട അവര്‍ണ്ണരുടെ ഇടയിലെ ആദ്യത്തെ പത്രാധിപർ പരവൂർ കേശവനാശാന്റെ ശിഷ്യനും കേരളത്തിലെ അവർണ്ണരുടെ ആദ്യപത്രം “സുജനാനന്ദിനി ‘യുടെ സഹപത്രാധിപരുമായിരുന്നു ഡോ.വേലുക്കുട്ടി അരയൻ. പറവൂര്‍ കേശവനാശാന്റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന സുജനനന്ദിനി നായന്മാരുടെ അസഹിഷ്ണുതയെ പറ്റി മുഖപ്രസംഗം എഴുതി. ക്ഷുഭിതരായ നായര്‍ പ്രമാണിമാര്‍ പത്രാഫീസും അത് അച്ചടിച്ചിരുന്ന കേശവനാശാന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന കേരളഭൂഷണം അച്ചുകൂടവും കത്തിച്ചു പകരം വീട്ടി. ഡോക്ടര്‍ പല്‍പ്പു മുന്‍കൈ എടുത്ത് സര്‍ക്കാറില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ദിവാന്

PHALLUS WORSHIP IN PAGAN EUROPE

ഇമേജ്
CARVING FROM SPAIN https://www.artnews.com/art-news/news/massive-roman-era-phallus-relief-carving-uncovered-el-higueron-spain-1234637558/ PENDENT FROM UK https://www.independent.co.uk/news/science/archaeology/metal-detectorist-penis-pendant-kent-b2091712.html

KARUMBAN DAIVATTHAN

ഇമേജ്
ഇന്ന് ഏപ്രിൽ  4   നവോത്ഥാനത്തിന്റെ സൂര്യതേജസ്സ്  കുറുമ്പൻദൈവത്താൻ്റെ (96) ചരമദിനം  ഈ മനുഷ്യസ്നേഹിയായ സാമൂഹ്യവിപ്ളവകാരിയെ നവോത്ഥാനകേരളം പലപ്പോഴും മറന്നുപോയെന്നൊശേഷിക്കുന്നുണ്ട്.അടിച്ചമർത്തപ്പെട്ട അധഃസ്ഥിതജനവിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടി ശ്രീമൂലംപ്രജാസഭയിൽ അക്ഷീണം പ്രവൃത്തിച്ച പുണ്യാത്മാവാണ് മഹാത്മ കുറുമ്പൻദൈവത്താൻ.എന്തുകൊണ്ടാണ് മറ്റുള്ള നവോത്ഥാനനായകരേപ്പോലെതന്നെ പ്രവർത്തനമികവുണ്ടായിരുന്നിട്ടും വേണ്ടവിധത്തിൽ അംഗീകാരം നവോത്ഥാനകേരളം നല്കാഞ്ഞതെന്ന് പലതവണചോദിയ്ക്കേണ്ടിവന്നിട്ടുണ്ട്. കുരവയ്ക്കൽ ചക്കോള കുറുമ്പന്റെയും ഇടയാറന്മുള തെക്കേതിൽപ്പറമ്പിൽ താളിയാളിന്റേയും മകനായി 1874 ജനുവരി 26ന് 1049 മകരം 12ന് കുറുമ്പൻദൈവത്താൻ ജനിച്ചു. "നടുവത്തമ്മൻ" എന്ന ഓമനപേരിൽ അറിയപ്പെട്ടു. ഇദ്ദേഹത്തിന് തേവൻ, കുറുമ്പൻ എന്നരണ്ടുസഹോദരന്മാരും അഴകി, താളി എന്ന രണ്ടുസഹോദരിമാരും ഉണ്ടായിരുന്നു.തന്റെ മച്ചുനിയായ ആറന്മുള മാലക്കരമേലേപ്പറമ്പിൽ ചാത്തന്റെ മകൾ അഴകിയാളിനേ ജീവിതസഖിയായി സ്വീകരിച്ചു.നാലുമക്കൾ.മൂത്തമകളായ അഴകിയാൾ നഴ്സിംഗ് പഠനത്തിന് ശേഷം ജോലിയിൽ പ്രവേശിച്ചു.അഴകിയാളിന്റെ സഹോദരൻ തീരെച്ചെറുപ്പത്തിലെ മരി

PC KURUMBA...

ഇമേജ്
”കൊച്ചി സംസ്ഥാനത്ത് ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് കോടതിയിൽ നിന്ന് ക്രിമിനല്‍ നടപടി 125-ാം വകുപ്പ് പ്രകാരം എല്ലാവരും അറിയുന്നതിനായി പരസ്യപ്പെടുത്തുന്നതെന്തെന്നാൽ കൂടൽമാണിക്യം ക്ഷേത്രത്തിന്റെ ചുറ്റുമുള്ള മതിൽക്ക് പുറമേക്കൂടിയും കുളത്തിന്റെ കിഴക്കും തെക്കും പടിഞ്ഞാറുമുള്ള വഴിയിൽകൂടിയും ഹിന്ദുക്കളിൽ തീണ്ടൽ ജാതിക്കാർ സഞ്ചരിക്കുന്നതിനാൽ ക്ഷേത്രവും അതിനകത്തുള്ള തീർഥവും കുട്ടംകുളവും അശുദ്ധമാകുന്നതായും അതിനാൽ പലപ്പോഴും പുണ്യാഹത്തിനും മറ്റും ഇടവരുന്നതായും നമുക്ക് അറിവായിരിക്കുന്നതിനാൽ മേല്പറഞ്ഞ വഴികളിൽകൂടി തീണ്ടൽ ജാതിക്കാർ ഗതാഗതം ചെയ്തുപോകരുതെന്ന് നാം ഇതിനാൽ ഖണ്ഡിതമായി കല്പിച്ചിരിക്കുന്നു.” (1946 വരെ കുട്ടംകുളത്തിനോട് ചേർന്ന് സ്ഥാപിച്ചിരുന്ന ”തീണ്ടൽപ്പലക”യിൽ എഴുതിയിരുന്നത് ഇങ്ങനെയായിരുന്നു). ഈ കൊടിയ ജാതിവിവേചനത്തിൽ അമർഷം പൂണ്ട ആയിരക്കണക്കിന്‌ പേർ 1946 ജൂൺ 23ന്‌ ചരിത്രപ്രസിദ്ധമായ കൂടൽമാണിക്യം ക്ഷേത്രത്തിന്‌ മുന്നിലുള്ള ‘തീണ്ടൽപ്പലക’ തൂത്തെറിയാൻ ആവേശത്തോടെ മുന്നേറി. പി ഗംഗാധരനും, കെ വി ഉണ്ണിയുമാണ്‌ പ്രക്ഷോഭത്തിന്‌ നേതൃത്വം നൽകിയിരുന്നത്‌. ഈ പ്രകടനത്തിന്റെ മുൻനിരയിൽതന്നെ കാരിരുമ്പിന്റെ

നാരായണ ഗുരു വൈക്കം സത്യാഗ്രഹത്തിൽ

ഇമേജ്
ശ്രീ നാരായണ ഗുരുവും വൈക്കം സത്യാഗ്രഹവും.....        സത്യാഗ്രഹികളെ സന്ദർശിച്ച ഗുരു എസ്എൻഡിപി നേതാവായ തഴവ KM കേശവനോട് ചോദിച്ചു, "എന്താണ് സത്യാഗ്രഹത്തിൻ്റെ ലക്ഷ്യം?"."ക്ഷേത്ര വഴിയിലൂടെ അവർണ്ണർക്ക് സഞ്ചാര സ്വാതന്ത്ര്യം കിട്ടുക"...കേശവൻ്റെ മറുപടി."വഴിയിലൂടെ നടന്നാൽ മതിയോ,അകത്തു കയറേണ്ടെ?"ഗുരു വീണ്ടും ചോദിച്ചു."ഇക്കൊല്ലം വഴിനടക്കാനുള്ള സമരം. അതു നേടി ക്കഴിഞ്ഞാൽ അടുത്ത കൊല്ലം ക്ഷേത്ര പ്രവേശന സമരം തുടങ്ങും" കേശവൻ്റെ മറുപടി."അതെന്തിന് നീട്ടി വെയ്ക്കണം?ക്ഷേത്ര വഴിയുടെ നടുക്ക് അവർ കെട്ടി വെച്ചിരിക്കുന്ന  വേലിക്കിപ്പുറം ഈ പാവങ്ങൾ ഇങ്ങനെ കുത്തിയിരുന്നാലെ സഞ്ചാര സ്വാതന്ത്ര്യം കിട്ടൂ എങ്കിൽ അവരുടെ പ്രതിനിധിയായി ഗാന്ധിജി സത്യഗ്രഹം അനുഷ്ട്ടിച്ചാലും മതിയല്ലോ."ഗുരുവിൻ്റെ ആ വാക്കുകളിൽ ഒരൽപം പരിഹാസം നിഴലിക്കുന്നു എന്നു തോന്നുന്നില്ലേ? അദ്ദേഹം വീണ്ടും തുടർന്നു,"അവർ വേലി കെട്ടി വെച്ചിരുന്നാൽ അതിന് മീതെ ചാടിക്കടക്കണം.ക്ഷേത്രത്തിനുള്ളിൽ കടന്നുചെല്ലണം .പായസം ഉണ്ടാക്കി വെച്ചിരുന്നാൽ ചെന്നത്                           കോരിക്കുടിക്കണം.സദ്യ നടക്കുമ്പോൾ പന്തിയിൽ

KORA POOMAAN

ഇമേജ്
Most dominating class of India... KORAVA.. " Kora Poomaan "... ഈജിപ്തിലെ ചെങ്കടൽ തീരത്തെ BERENIKE തുറമുഖത്തു നിന്ന് ലഭിച്ച ജാറിൽ എഴുതിയിരുന്നത്..2000 വർഷം പഴക്കം.. അവിടെ മണ്ണിനടിയിൽ മുളക് നിറച്ച കലങ്ങൾ ഇപ്പോഴും കിടക്കുന്നു... ഇത് ചുമന്നു പടിഞ്ഞാറ് നൈൽ നദിക്കരയിൽ എത്തിച്ചു വീണ്ടും കപ്പലിൽ കയറ്റി വടക്കോട്ട് മെഡിറ്ററെനിയൻ കടലിൽ ഇറങ്ങി റോമിലേക്ക്... യൂറോപ്പിലേക്ക്... TRADE ROUTE FROM KERALA / TN TO ROME.. റോമക്കാർ ഈജിപ്ത് പിടിക്കും മുന്നേ, ഗ്രീക്ക്.. അതിനു മുന്നേ പേർഷ്യൻ ആധിപത്യം... അതിനു മുന്നേ ഫറവോ ഭരിക്കുമ്പോഴും മൊളക് വാങ്ങിയിരുന്നു.. കൊറവർ 3000 വർഷങ്ങൾ മുന്നേ മൊളക് കയറ്റി അയച്ചിരുന്നു... ഈജിപ്ഷ്യൻ മമ്മികളുടെ മൂക്കിൽ മൊളക് കാണപ്പെടുന്നു!!! റോമാക്കാരുടെ മാപ്പിൽ കേരള തീരത്ത് റൊമാക്കാരുടെ PAGAN TEMPLE കാണുന്നു... മുസിരിസ് തുറ മുഖത്തിനു അടുത്ത്... ഈജിപ്തിൽ ഉണ്ടായിരുന്ന ബ്രാമണ നാടോടികൾ ചെങ്കടൽ താണ്ടി കേരളത്തിൽ മരക്കലം ഇറങ്ങിയിരിക്കാൻ സാധ്യത...

PROTO INDO EUROPEAN

ഇമേജ്
Yeah! You heard that right, its a mystery why this word has retained its root form for thousands of years… ആയിരക്കണക്കിന് വർഷങ്ങളായി മാറ്റമില്ലാതെ നിൽക്കുന്ന " വിധവ " എന്ന PIE വാക്ക്... Proto Indo-European - h₁widʰéwh₂ English - Widow Gothic - widuwō Latin - vidua Sanskrit - vidhávā Iranian - vidhávā Russian - vdova Old Prussian - widdewū (Representing the Baltics) Welsh - gweddw Western Frissian - widdo Belarussian - udava Spanish - viuda Marathi - vidhavā So….. and so many more but can anyone please give me an explanation on why this word has retained such a recognizable form even though its not like other cognates?? Maybe I accidentally found the most retained phrase in IE too… English - You are a Widow Old English - Thou art Widow Hindi - Tu vidhava hai Latin - Tu vidua es Marathi - Tu vidhava ahes Ain’t it honestly fascinating?? ANOTHER  PIE  WORD   STAN The surprisingly unchanged ancient PIE, protoIndoEuropean root stahn, is still commonly used in many langu

ARRIVAL OF TIYAS IN MALABAR .

ഇമേജ്
  VOL 7 PAGE 106   CASTES & TRIBES OF SOUTH INDIA ORIGINS OF TIYAN SUNG BY PANANS (EXODUS AND RETURN OF THE CARPENTER CASTE ) വിശേഷ ദിവസങ്ങളിൽ വിശ്വകർമ്മജരുടെ വീടുകളിൽ പാണൻ പാടുന്ന പാട്ട്..   An interesting story, which is the legendary account of the exodus of the artisans from Malabar, and their return with the Tiyans, is narrated by the Panans. There were, in olden times, five recognised classes, which includes the Asaris (carpenters), Musaris (workers in bell-metal), Thattans (goldsmiths), and Perin-Kollans (blacksmiths). The fifth class is unknown. When an individual of the artisan classes dies, the Panan of the tara must bring a death gift to the house, which consists of cocoanuts and jak fruits or plantains. The Panan places the gift in the yard and repeats a long formula, which he has learnt by heart. It is very likely that he knows little or nothing of its meaning. But he reels it off, and at its conclusion the gifts are accepted. The