പോസ്റ്റുകള്‍

2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

TIPPU BROKE THE NEDUM KOTTA

ഇമേജ്
    എന്തായിരുന്നു നെടുങ്കോട്ട യുദ്ധം? AD 1789 ലെ ഡിസംബർ മാസം മുതൽ 1790 ലെ മെയ് വരെ, അഞ്ചുമാസത്തോളം നീണ്ടുനിന്ന സൈനിക മുന്നേറ്റമായിരുന്നു അത്. അന്ന് മൈസൂരിൻ്റെ പ്രവിശ്യയായിരുന്ന മലബാറിൽ കലാപം ഉണ്ടായപ്പോൾ അത് അടിച്ചമർത്താൻ ടിപ്പു സുൽത്താൻ നേരിട്ടു വന്നതായിരുന്നു പശ്ചാത്തലം. കോഴിക്കോട്ടെ ഗവർണറായിരുന്ന അർഷാദ് ബെഗിന് കലാപം ഒതുക്കാൻ കഴിഞ്ഞില്ല. സുൽത്താൻ മൂവായിരത്തോളം പട്ടാളക്കാരുമായി പുറപ്പെട്ടിട്ടുണ്ടെന്നറിഞ്ഞപ്പഴേക്കും പക്ഷേ കലാപകാരികൾ മലബാറിൽ നിന്നു തന്നെ ഓടിക്കളഞ്ഞിരുന്നു. കലാപകാരണം അന്വേഷിച്ച ടിപ്പുവിന് മനസിലായത്, നാട്ടിൽ അസ്വസ്ഥത പടർത്താൻ തിരുവിതാംകൂറുകാരും കൊച്ചി രാജാവും ചേർന്ന് നായന്മാരെ പിരി കയറ്റി വിട്ടതാണെന്നാണ്. അതിൻ്റെ കൂടെ ഡച്ചുകാരോട് വിലപറഞ്ഞുവെച്ച രണ്ടു കോട്ടകൾ (ഐകോട്ടയും ക്രാംഗനൂർ കോട്ടയും) കൊച്ചി/തിരുവിതാംകൂർ രാജാക്കന്മാർ വാങ്ങിയതും ടിപ്പുവിനെ ചൊടിപ്പിച്ചിരുന്നു. ക്രാംഗനൂർ കോട്ടയിൽ നിന്ന് പിന്മാറാനും കലാപകാരികളെ കൈമാറാനും ആവശ്യപ്പെട്ട ശാസന തിരുവിതാംകൂറിലെയും കൊച്ചിയിലെയും രാജാക്കന്മാര് തള്ളി. അങ്ങനെവിട്ടാൽ ശരിയാവില്ലല്ലോന്ന് തോന്നിയ സുൽത്താൻ കോയമ്പത്തൂരുനിന്ന് രണ്ടു ഡിവിഷൻ

SRI NARAYANA GURU IS NOT RISHI, HE IS MUNI.

ഇമേജ്
   ശ്രീ നാരായണ ഗുരു ഋഷി അല്ല.. അദ്ദേഹം മന്ത്ര ദൃഷ്ട്ടാവല്ല, മന്ത്ര സൃഷ്ട്ടാവാണ്..മഹാ മുനിയാണ്.. മന്ത്ര ദ്രിഷ്ട്ടാക്കളായ ആര്യ മത പുരോഹിതരാണ് ഋഷിമാർ എന്നാണ് വിശ്വാസം. സൃഷ്ട്ടാവായ ഏക ദൈവം ഋഷിമാരിലൂടെ വെളിവാക്കിയ അറിവാണ് വേദം എന്നാണ് വിശ്വാസം. അതുകൊണ്ടാണ് ആര്യ പുരോഹിതരെ മന്ത്ര ദ്രിഷ്ട്ടാക്കൾ എന്ന് പറയുന്നത്.മന്ത്ര സൃഷ്ട്ടാക്കൾ എന്നല്ല പറയുന്നത്.. വേദത്തെ അപൗരുഷേയം എന്നും ഋഷി പ്രോക്തം എന്നും പറയുന്നു.. ഇവിടെ ഋഷി എന്നാൽ ആര്യ പുരോഹിതൻ എന്നാണ് മീനിംഗ്.. ഋഷിമാരുടെ ചര്യ അറിയാൻ ആര്യ വേദം സംഹിത വായിക്കുക.. മന്ത്ര ദ്രിഷ്ട്ടാക്കളായ ഋഷിമാർ ആരും മുനിമാർ ആയിരുന്നില്ല. യാജ്ഞികർ ആയിരുന്നു.യജ്ഞ ലക്‌ഷ്യം സ്വർഗ്ഗം ഹൂറി മദ്യ പുഴ. ഉപനിഷദ് ലക്‌ഷ്യം മോക്ഷം നിർവ്വാണം സമാധി ഗുരു ഒരു ഉപനിഷദ് മുനിയാണ്.വേദ ഋഷിയല്ല .. താപസികളായ മുനിമാരുടെ ഉൾക്കാഴ്ച്ചയാണ് ഉപനിഷദ് .. അതിൽ യുക്ക്തിക്ക് സ്ഥാനമുണ്ട്..വേദത്തിൽ യുക്തിക്കല്ല വിശ്വാസത്തിനാണ് പ്രാമുഖ്യം. ഭൂമിയിലെ പുരോഹിതർക്ക് മുകളിൽ നിന്ന് വേദങ്ങൾ വെളിപ്പെടുത്തി കൊടുക്കുന്ന സൃഷ്ട്ടാവായ ഏക ദൈവം ഉപനിഷദ് ദർശനത്തിൽ ഇല്ല..മന്ത്ര ദ്രിഷ്ട്ടാക്കൾ, ശ്രുതി എന്ന ആശയം സെമെറ്റിക്ക് ആണ്. ഭാ

ആചാരങ്ങൾ കാലത്തിനു യോജിച്ച രീതിയിൽ മാറ്റണം

ഇമേജ്
    #നിയമങ്ങൾ_കാലത്തിനൊത്ത #തായിരിക്കണം 🙏🙏🙏  ഗുരുദേവന്റെ സന്തതസഹചാരിയായിരുന്നു ഭൈരവൻ ശാന്തിസ്വാമികൾ . പൂജാദികാര്യങ്ങളിലും വൈദികകർമ്മങ്ങളിലും വളരെ നിഷ്ണത നായിരുന്നു അദ്ദേഹം. ഒരു ദിവസം ഭൈരവൻ ശാന്തി സ്വാമികൾ ശിവഗിരി വന്നപ്പോൾ അവിടെ വളരെ പഴക്കമുള്ള ഒരു പ്ലാവ് മുറിച്ചിട്ടിരിക്കുന്നത് കണ്ടു. നല്ല കാതലുള്ള തടി ആയിരുന്നു അത്.  ശാന്തികൾ ഉടനെ മഠത്തിലെ ഒരു ജോലിക്കാരനെ വിളിച്ചു ആ പ്ലാവിന്റെ ഒരു തടി കീറി കഷണങ്ങളാക്കിച്ചു.  അതിനു ശേഷം അവയിൽ നിന്നു നല്ല കാതലുള്ള കഷണങ്ങൾ എടുത്ത് അടുക്കി വെച്ചു കൊണ്ടിരുന്നു. അപ്പോൾ ഗുരുദേവൻ അവിടെയെത്തി.  ഗുരുദേവൻ :- "ഇതെന്തിനാണ്?"  ശാന്തികൾ :- "ഹോമത്തിനാണ് "  ഗുരുദേവൻ :- " ഹോമത്തിനു കാതൽ തന്നെ വേണമോ? "  ശാന്തികൾ :- " വേണം സ്വാമി .ശ്രുതികളിലും,സ്മൃതികളിലും ഒക്കെ  അങ്ങനെയാണ് വിധിച്ചിട്ടുള്ളത് "  ഗുരുദേവൻ അവിടെ കീറിയിരുന്ന ആപ്ലാവിന്റെ കാതലുകളിൽ ചിലതെടുത്തുതിരിച്ചും മറിച്ചുമൊക്കെ നോക്കി. എന്നിട്ട് ശാന്തികൾ അടുക്കിവെച്ചിരുന്ന കതലിന്റെ കൂട്ടം കണ്ടിട്ട് ഇപ്രകാരം പറഞ്ഞു. ശ്രുതികളും സ്മൃതികളും ഒക്കെ ഉണ്ടായ കാലത്തെ ജനങ്ങൾ കുറവും  വൃക്ഷങ

" വേദോപനിഷദുക്കൾ "

ഇമേജ്
  " വേദോപനിഷദുക്കൾ " ..... ഹിന്ദു സനാതനികളുടെ തട്ടിപ്പുകൾ തിരിച്ചറിയുക.. എല്ലാ മതക്കാരും തങ്ങളുടെ മതം മാത്രമാണ് സനാതനമെന്ന് അവകാശപ്പെടുന്നു.. വേദോപനിഷദുക്കളാണ് അതിൻറെ ആധാര ശിലകൾ എന്ന് ഹിന്ദു സനാതനികൾ അവകാശപ്പെടുന്നു.. വേദസാരമാണ് ഉപനിഷദ് എന്ന് ഉൽഘോഷിക്കുന്നു.. വാസ്തവമെന്ത് ??? വേദമെന്നാൽ അറിവ്..എന്ത് അറിവ് ?? സൃഷ്ട്ടാവായ ദൈവം ഇറക്കി കൊടുത്ത വെളിപാട് അഥവാ ശ്രുതിയാണ് വേദം എന്നാണ് വിശ്വാസം..അതിനാൽ വേദങ്ങളെ ഋഷി പ്രോക്ക്തമെന്നും അപൗരുഷേയമെന്നും പറയുന്നു..അതിൽ തിരുത്തലുകളോ അവയുടെ ആധികാരികതയെ പറ്റി ചർച്ചയോ അനുവദനീയമല്ല.. വേദങ്ങളുടെ കുടുംബത്തിൽ അറബി വേദം ഹീബ്രു വേദം സംസ്‌കൃത വേദം ഒക്കെയുണ്ട്.. എല്ലാ വേദങ്ങളുടെയും പൊരുൾ ഒന്നുതന്നെ ... പൊതുവായി അനവധി സൂക്ക്തങ്ങളുണ്ട്... ഉപനിഷദ് എന്നാൽ ഗുരുവിൻറെ സന്നിധിയിൽ ഇരിക്കുക..ചർച്ചകൾ നടത്തുക..പഠിക്കുക .. ഉപനിഷദിനെ ആർക്കും ചോദ്യം ചെയ്യാം ... അത് ദൈവ വെളിപാടല്ല..മുനി ദർശനമാണ്.. വിഷയം, എന്താണ് ഉള്ളത് എന്ന അന്വേഷണമാണ്.. ഉള്ളതിനെ ആത്മാവ് എന്ന് ഉപനിഷദ് മുനിമാർ വിളിച്ചു..അതിനെ സർവ വ്യാപിയെന്നു പറഞ്ഞു.. ആത്മവിദ്യയിൽ സൃഷ്ട്ടിയോ സൃഷ്ട്ടാവോ ഇല്ല.. വെളിപാടുകൾ

മന്നം നവോദ്ധാന നായനോ നവോദ്ധാന നായകനോ?!

ഇമേജ്
മന്നത്തുപദ്മനാഭൻ നവോത്ഥാന നായരോ, അതോ നായകനോ.?? ============================= ഇ.എം.എസ് മന്ത്രിസഭയെ പിരിച്ചുവിടാൻ കാരണമായ 1959 ലെ വിമോചനസമരം നയിച്ച മന്നത്ത് പദ്മനാഭൻ. വിമോചന സമരത്തിൻറെ ഭാഗമായി അങ്കമാലി മുതൽ തിരുവനന്തപുരം വരെ ജീവശിഖാ ജാഥ നയിച്ച നായൻമ്മാരുടെ സ്വന്തം നായകൻ. 1914 ൽ 'നായർ സമുദായ ഭൃത്യജനസംഘം'  എന്ന സംഘടന രൂപീകരിക്കുകയും, പിന്നീട് പേരിന് അന്തസ് കുറവാണ് എന്നു കണ്ടത്തി പരമുപിള്ള നിർദ്ദേശിച്ച 'നായർ സർവീസ് സൊസൈറ്റി' എന്ന പേര് സ്വീകരിച്ച് സമുദായ പ്രവർത്തനം ആരംഭിച്ച ശേഷം മന്നത്തിന്റെ പ്രവർത്തനം ഒട്ടും സാമൂഹികമായ പരിഷ്ക്കരണം ലക്ഷ്യമിട്ടു കൊണ്ടായിരുന്നില്ല എന്നു തന്നെ കാണാം. ഒരിക്കൽ അവർണ്ണർക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാനുള്ള അവകാശത്തിനായി സവർണ്ണർ ജാഥ നയിക്കുക. മാത്രവുമല്ല വീട്ടിലെ അടുക്കളയിലിരുത്തി ഒരു പുലയനെ ഇലയിട്ടൂട്ടി ഊണുകഴിഞ്ഞ് ആ ഇല തന്റെ അമ്മയെക്കൊണ്ട് എടുപ്പിച്ചയാളുമാണ് മന്നത്ത് പദ്മനാഭൻ.. എന്നാൽ സംഘബലത്തിലും. ഒപ്പം ജാതി ആഢ്യതയിൽ ക്ഷയിച്ചു പോയ നമ്പൂതിരി മേൽക്കോയ്മ്മയ്ക്ക് മുകളിലേക്കും എത്തിയതോടെ ചരിത്രത്തിൽ ഒട്ടും നവോത്ഥരിക്കപ്പെടാത്ത മന്നത്തിനെയാണ് കാ

നിങ്ങൾക്ക് നിങ്ങടെ മതം ഞങ്ങൾക്ക് ഞങ്ങടെ മതം ..

ഇമേജ്
ഇന്ത്യയിലെ SC ST OBC കളുടെ മതങ്ങളും വർണ്ണക്കാരുടെ(സവർണ്ണ/ ത്രൈവർണ്ണിക) മതവും ഒന്നല്ല എന്ന് പറയുന്നത് കുത്തി തിരുപ്പാണെന്ന് മിത്രങ്ങൾ... സവർണ്ണരുടെ മത ഗ്രന്ഥങ്ങളാണ് ശ്രുതി(വെളിപാട്/ വേദം) യും സ്മ്രിതികളും.. SC ST OBC കളുടെ മതം പോലും ഒന്നല്ല... ഗോത്ര വർഗ്ഗക്കാരുടെ വിശ്വാസം ഇന്ത്യയുടെ തനതു പൈതൃകമാണ്..അതിൽ ദൈവത്തിനു സ്ഥാനമില്ല..അവർ പ്രകൃതിയെയും അപ്പൂപ്പൻ അമ്മൂമ്മ മാരെയും ആരാധിക്കുന്നു... SC കാരും OBC കളും കഴിഞ്ഞ പല നൂറ്റാണ്ടുകൾ ആയി വൈജ്ഞാനിക മതങ്ങളായ ബുദ്ധ ജൈന മതങ്ങളെ പിന്പറ്റിയവരാണ്..ഒപ്പം താന്ത്രിക മതവും അവർ ആചരിച്ചു...ഇതിൽ എവിടെയാണ് വൈദികരായ വർണ്ണക്കാരുടെ വെളിപാടുകൾ കടന്നു വന്നത് ?? അവരുടെ സ്വർഗ്ഗവും ഹൂറിയും മദ്യ പുഴയും കടന്നു വന്നത് ? വൈജ്ഞാനിക മതങ്ങൾക്കെതിരെ വർണ്ണക്കാരായ വൈദികർ നടത്തിയ രക്തരൂക്ഷിതമായ ജിഹാദിൻറെ ഭാഗമായി അവർ ബുദ്ധർക്ക് നൂറ്റാണ്ടുകൾക്ക് ശേഷം ഡിസൈൻ ചെയ്തു ഇറക്കിയതാണ് ത്രിമൂർത്തികളും ദശാവതാരങ്ങളും യുഗങ്ങളും ഒക്കെ..ഇതെങ്ങനെ വൈജ്ഞാനിക മതങ്ങൾ പിൻപറ്റിയിരുന്ന SC OBC കളുടെ പൈതൃകമാവും ? അവര്കതെരിരെയുള്ള ജിഹാദിനായി ഉണ്ടാക്കിയ ഈ തട്ടിക്കൂട്ട് പുതിയ സമ്പ്രദായം എങ്ങനെ അവരുടെ പൈതൃകമാവ

GURU WITH ULLOOR S PARAMESHVARA AYYAR

ഇമേജ്
   ഒരിക്കൽ മഹാകവി  ഉള്ളൂർ, ശ്രീനാരായണ ഗുരുവിനെ കാണാനെത്തി. തന്റെ കാർ ശിവഗിരി കുന്നിനു താഴെയുള്ള വഴിയിൽ നിർത്തി. ഒരു നിമിഷത്തെ ആലോചനക്കുശേഷം ഉള്ളൂർ തലപ്പാവും കസവു നേരിയതും എടുത്തു കാറിന്റെ സീറ്റിൽ വെച്ചു. ചെരുപ്പ് ഊരിയിട്ടു. ഔദ്യോഗികപദവിയുടെ ചന്ദസും അലങ്കാരങ്ങളും ഉപേക്ഷിച്ചു അദ്ദേഹം കുന്നിന്റെ പടവുകൾ കയറി. കുന്നിനുമുകളിൽ ശ്രീനാരായണ ഗുരു ഉള്ളൂരിനെ സ്വീകരിക്കാൻ കാത്തുനിന്നിരുന്നു. രണ്ടുപേരും ആശ്രമത്തിലേക്ക് നടന്നു. ഏറെനേരം വർത്തമാനം പറഞ്ഞു. ആ തമിഴ് ബ്രാഹ്മണപ്രതിഭയെ അങ്ങേയറ്റം ആദരിച്ചുകൊണ്ടാണ് ഗുരു സംഭാഷണം നടത്തിയത്. മധ്യാഹ്നം കഴിഞ്ഞപ്പോൾ ഗുരു ഉള്ളൂരിനെ ഉച്ചയൂണിന് ക്ഷണിച്ചു. അവർ ഉച്ചഭക്ഷണം കഴിക്കുന്ന വരാന്തയിൽ എത്തി. അവിടെ ഒന്നുരണ്ട് സന്യാസി ശിഷ്യന്മാരും കുറെ ഹരിജൻ കുട്ടികളും ഊണ് കഴിക്കാൻ ഉണ്ടായിരുന്നു. വേഷം കൊണ്ടും രൂപം കൊണ്ടും അത്ര യോഗ്യരല്ലാത്ത ഹരിജൻ കുട്ടികളെ കണ്ട് ഉള്ളൂർ ചെറുതായൊന്നു പകച്ചതുപോലെ ഗുരുവിനു തോന്നി. വേടക്കിടാത്തനിൽ ആധ്യാത്മിക വെളിച്ചം കണ്ട കവിയാണ് ഉള്ളൂർ, നീലപ്പുലക്കള്ളിയെപ്പറ്റി പാട്ടിൽ പറഞ്ഞ കവിയാണ്, ഉള്ളൂർ. ഈ ഭാവനയുടെ ലോകം വിടുക... വ്യക്തി ജീവിതത്തിൽ തന്നെ മറ്റു പലരെയു

SHIVALINGA PURANAM

ഇമേജ്
     ശിവ ലിംഗ പുരാണം 18 വയസ്സിൽ താഴെയുള്ളവരും വ്രണപ്പെടാൻ പാകത്തിൽ വികാരമുള്ളവരും ദയവായി ഈ കുറിപ്പ് വായിക്കരുത് : ഒരു ഉപഭൂഖണ്ഡത്തിലെ  വലിയ വിഭാഗം സ്ത്രീകളടക്കമുള്ള മനുഷ്യർ ഉറക്കമിളച്ച് ഉദ്ധരിച്ച ലിംഗത്തിന് കാവൽ നിൽക്കുന്ന മഹാ സുദിനത്തിലേക്ക് സ്വാഗതം :                                                         കുറച്ച് ലിംഗ കഥകൾ ...     " പാർവതിയുമായുള്ള രതിക്രീഡയിൽ തൃപ്തനാവാതിരുന്ന ശിവൻ പൂർണ്ണ നഗ്നനായി പൈൻ മരങ്ങൾ നിറഞ്ഞ കാട്ടിലേക്കിറങ്ങി .ഉദ്ധരിച്ച തന്റെ ലിംഗവുമായി പൈൻ വനത്തിലെ സന്യാസിമാരുടെ ഭാര്യമാരെ ക്രീഡിക്കാനുള്ള ആർത്തിയോടെ ശിവൻ അവർക്കു പിന്നാലെ നടന്നു .കുപിതരായ സന്യാസിമാർ ശിവന്റെ ഉദ്ധൃത ലിംഗം ഒരു വടി കൊണ്ട് അടിച്ചു തെറിപ്പിച്ചു "                        ശിവപുരാണ , ധർമ്മസംഹിത - 10 (187) , 10 (78-80) . ഇതാണ് ആരാധ്യമായ ശിവലിംഗത്തിന്റെ പൂർവ ചരിതം ... അവിടെയും തീർന്നില്ല : " കാമദേവന്റെ സ്വാധീനത്തിൽപ്പെട്ട ശിവൻ ഭൃഗുമഹർഷിയുടെ അധീനതയിലുള്ള കാട്ടിലെത്തി . നഗ്നനായ ശിവൻ ആ കാട്ടിൽ വെച്ച് ആശ്രമ കന്യകളുമായി രതിയിലേർപ്പെടുന്നത് മഹാമഹർഷിയായ ഭൃഗു കാണാനിടയായി. ഈയവസ്ഥയിൽ ശിവനെക്കണ്ട ഭൃഗു ആ

RAMAYANA AGAINST SHOODRAS ,WOMEN AND DIFFERENTLY ABLED (Hindi)

ഇമേജ്
  रामचरित मानस के दोहे और उनके भावार्थ :' फुर्सत में गोस्वामी तुलसीदास रचित "रामचरित मानस" और "भगवद गीता" जैसी पवित्र रचनाओं का अध्ययन कर रहा हूँ। यह पवित्र किताबें मेरे बुकशेल्फ की शोभा भी बढ़ाती हैं। प्रस्तुत है "रामचरित मानस" की कुछ चौपाईयाँ और उनके भावार्थ 1- जे बरनाधम तेलि कुम्हारा। स्वपच किरात कोल कलवारा। पेज 1029, दोहा 129 छंद (1), उत्तर कांड भावार्थ तेली, कुम्हार, चाण्डाल, भील, कोल और कलवार आदि जो वर्ण में नीचे हैं॥3॥  എണ്ണ ഉണ്ടാക്കുന്നവർ മൺപാത്രങ്ങൾ ഉണ്ടാക്കുന്നവർ മറ്റു കോലി ഭീൽ സമുദായങ്ങളൊക്കെ നീച വർണ്ണം  2- *नारी मुई गृह संपत्ति नासी, मूड़ मुड़ाई होहिं संयासा*                 (उ•का• 99ख  03) (घर की नारी 'पत्नी' मरे तो समझो एक सम्पत्ति का नाश हो गया, फिर दुबारा दूसरी पत्नी ले आना चाहिए, पर अगर पति की मृत्यु हो जाए तो पत्नी को सिर मुंड़वाकर घर में एक कोठरी में रहना चाहिए, रंगीन कपड़े व सिंगार से दूर तथा दूसरी शादी करने की शख्त मनाही होनी चाहिए) ഭാര്യ മരിച്ചാൽ ഒരു സമ്പത്തു നഷ്ട്ടമായതുപോലെ വീണ്ടും വേളി കഴിക്കാം ഭർത്താവ് മരിച്ചാൽ ത

POSCO JIHAD

ഇമേജ്
  വിവിധ ബിസ്മയങ്ങളെക്കുറിച്ച് ഗവേഷണം നടത്താനായി യുക്തിവാദികൾ സ്ഥാപിച്ച 'ആൾകേരള ബിസ്മയ പഠനകേന്ദ്രം' പ്രസിദ്ധീകരിച്ച പോക്സോ ബിസ്മയ ലിസ്റ്റ് ചുവടെ" 1. ചാവക്കാട് : അഞ്ചങ്ങാടി പള്ളി – പുത്തൻ പുരയിൽ കോയ (al halal സ്റ്റോർ) 2.പൂവിട്ടു പറമ്പ് ഇരട്ട സഹോദരർ (15/06/20) 3.വെള്ളറട AN BUILDING വാസി നജീബ് (3/4/20) 4.തരുവണ പരിയാരം മുക്ക് ചങ്കരാപ്പൻ മുഹമ്മദ്‌ റാഫി ഉസ്താദ് (15/03/2017) 5.ബേക്കൽ മൗവ്വൽ റിഫായി ജമാ അത് മദ്രസ്സ ഉസ്താദ് (10/08/18) 6.കായംകുളം പുത്തൻ തെരുവ് മസ്ജിദ് ഇമാം അടിക്കാട്ട് കുളങ്ങര തറയിൽ തെക്കേതിൽ മുഹമ്മദ്‌ ഷിയാക് ജൗഹരി (ജൂലൈ 15) 7.തിരുവനന്തപുരത്തെ ഒരു ഡെപ്യൂട്ടി തഹസിൽദാർ 8.ആദൂർ മദ്രസ ഉസ്താദ് (16/11/19) 9.വളാഞ്ചേരി 4 സ്വന്തം കുട്ടികളെ പീഡിപ്പിച്ചു പുന്നാര വാപ്പ 10.പാലക്കാട്‌ സിറ്റി അറബിക് കോളേജ് – ആലത്തൂർ ശിഹാബുദ്ധീൻ, മലപ്പുറം സൈനുദ്ധീൻ, ഹുസൈൻ, മണ്ണാർക്കാട് അബ്ദുൽ മുത്തലീഫ് (മാനേജർ, ഉസ്താദ് ) 11.കവി അലിയാർ എരുമേലി (26/01/20) 12.കൊല്ലംകോണം ജുമാ ഉസ്താദ് – നെടുമങ്ങാട് പഴകുറ്റി കാക്കോട്ടുഴി – അഴീക്കോട്‌ മലായതു പണയിൽ സജീന മനസിൽ മുഹമ്മദ്‌ തൗഫീഖ് അൽ ഖാദി 13.കോഴിക്കോട് ലീഗ് ലീഡർ, 1

KINAR JIHAD

ഇമേജ്
സഭയ്ക്ക് ക്രിസ്തുവുമായി വല്ല ബന്ധവുമുണ്ടോ...  സഭ, ഏതായാലും... ആദ്യം ഇത്രയും കിണർ മരണത്തിൻ്റെ കാര്യത്തിൽ സഭയുടെ നിലപാട് വ്യക്തമാക്കുക. എല്ലാവർക്കും മാനസിക രോഗവും ,എന്തു നല്ല ആശയം ?  ഈ മരണ- ങ്ങൾക്കും,കൊലപാതകങ്ങൾക്കും പുറകിലെ ലഹരിയും ചർച്ച ചെയ്യണം  ഇനി ചില കണക്കുകൾ നോക്കാം: 1987: മഠത്തിലെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ ലിൻഡ 1990: കൊല്ലം തില്ലേരിയില്‍ കൊല്ലപ്പെട്ട സിസ്റ്റര്‍ മഗ്ദേല 1992: പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ അഭയ 1993: കൊട്ടിയത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ മേഴ്‌സി 1994: പുല്‍പള്ളി മരകാവ് കോണ്‍വെന്‍റിലെ കിണറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ ആനീസ് 1998: പാലാ കോണ്‍വെന്റിൽ വച്ച് കൊല്ലപ്പെട്ട സിസ്റ്റര്‍ ബിന്‍സി 1998: കോഴിക്കോട് കല്ലുരുട്ടി കോണ്‍വെന്‍റിലെ കിണറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ ജ്യോതിസ് 2000: പാലാ സ്നേഹഗിരി മഠത്തിൽ കൊല്ലപ്പെട്ട സിസ്റ്റര്‍ പോള്‍സി 2005: തൃശൂർ പാവറട്ടി സാൻജോ പാരിഷ്‌ ഹോസ്പിറ്റലിൽ നഴ്സിംഗ്‌ പഠിയ്ക്കാൻ പോയി അവിടുത്തെ കന്യാസ്ത്രീകൾ സഹവൈദികനു കാഴ്ചവച്ചു ജഡമായി തിര

KUTTANKULAM REVOLT

ഇമേജ്
ജൂലായ് 6: ഇരിങ്ങാലക്കുട കുട്ടംകുളം സമരദിനം. .ഇരിങ്ങാലക്കുടയെ ചോരകൊണ്ടു ചുവപ്പിച്ച ആചാര ലംഘന കുട്ടംകുളം സമരംനടന്നത് കമ്യൂണിസ്റ്റ് പാർടിയുടെയും എസ്എൻഡിപി യോഗത്തിന്റേയും, പുലയമഹാസഭയുടേയും നേതൃത്വത്തിലായിരുന്നു. ''കൊച്ചി സംസ്ഥാനത്ത് ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് കോടതിയിൽ നിന്ന് ക്രിമിനല് ‍ നടപടി 125-ാം വകുപ്പ് പ്രകാരം എല്ലാവരും അറിയുന്നതിനായി പരസ്യപ്പെടുത്തുന്നതെന്തെന്നാൽ കൂടൽമാണിക്യം ക്ഷേത്രത്തിന്റെ ചുറ്റുമുള്ള മതിൽക്ക് പുറമേക്കൂടിയും കുളത്തിന്റെ കിഴക്കും തെക്കും പടിഞ്ഞാറുമുള്ള വഴിയിൽകൂടിയും ഹിന്ദുക്കളിൽ തീണ്ടൽ ജാതിക്കാർ സഞ്ചരിക്കുന്നതിനാൽ ക്ഷേത്രവും അതിനകത്തുള്ള തീർഥവും കുട്ടംകുളവും അശുദ്ധമാകുന്നതായും അതിനാൽ പലപ്പോഴും പുണ്യാഹത്തിനും മറ്റും ഇടവരുന്നതായും നമുക്ക് അറിവായിരിക്കുന്നതിനാൽ മേല്പറഞ്ഞ വഴികളിൽകൂടി തീണ്ടൽ ജാതിക്കാർ ഗതാഗതം ചെയ്തുപോകരുതെന്ന് നാം ഇതിനാൽ ഖണ്ഡിതമായി കല്പിച്ചിരിക്കുന്നു.'' (1946 വരെ കുട്ടംകുളത്തിനോട് ചേർന്ന് സ്ഥാപിച്ചിരുന്ന ''തീണ്ടൽപ്പലക''യിൽ എഴുതിയിരുന്നത് ഇങ്ങനെയായിരുന്നു). കേരളത്തിലെ നവോത്ഥാനപ്പോരാട്ടങ്ങളിൽ അവിസ്മരണീയമായ ഒന്നാണ്‌ ‘കുട

VELUR REVOLT FOR COVERING BREAST

ഇമേജ്
സ്ത്രീകളുടെ അഭിമാനം സംരക്ഷിക്കാൻ മാറുമറയ്ക്കല് ‍ സമരം നടത്തി സവർണാധിപത്യത്തെ അടിയറവ് പറയിച്ച വേലൂര് ‍ മണിമലര് ‍ കാവ് സമരനായിക ലക്ഷ്മികുട്ടി അമ്മ (102) ഇനി ചരിത്രത്തിന്റെ ഭാഗം. ശാരീരിക അവശതകള് ‍ മൂലം കഴിഞ്ഞ ഒരാഴ്ചയായി കിടപ്പിലായിരുന്നു. ഇന്നലെ പുലര് ‍ ച്ചെ നാലരയോടെയാണ് വിടപറഞ്ഞത്. സംസ്‌കാരം വേലൂരിലെ വീട്ടുവളപ്പില് ‍ നടന്നു. പരേതനായ കൊച്ചുകുട്ടനാണ് ഭര് ‍ ത്താവ്. ജാനകി, ഗംഗാബായി, പ്രഭാകരൻ, ജയറാം ദാസ്, ലീല എന്നിവർ മക്കളാണ്. ചേങ്ങഴിക്കാട് നാടുവാഴികളുടെ കൈവശത്തിലായിരുന്ന മണിമലര് ‍ ക്കാവിലെ കുംഭഭരണിക്ക് മാറുമറയ്ക്കാതെ സ്ത്രീകള് ‍ താലം എടുക്കാന് ‍ എത്തണമെന്നായിരുന്നു ആചാരം. ഈഴവരും പട്ടികജാതി വിഭാഗത്തില് ‍ പ്പെട്ടവരുമാണ് താലമെടുക്കാന് ‍ എത്തിയിരുന്നത്. സവര് ‍ ണ്ണ മേധാവിത്വം അടക്കിവാണിരുന്ന കാലത്ത് ഈ അനാചാരത്തിനെതിരെ ശബ്ദമുയര് ‍ ത്തുന്നവരെ വകവരുത്തുകയോ തീപൊള്ളിക്കുകയോ ആയിരുന്നു പതിവ്. ജീവൻ പണയപ്പെടുത്തി താലമെടുക്കുന്ന സ്ത്രീകളെ സാരിയും ബ്ലൗസും അണിയിച്ച് ക്ഷേത്രത്തിലെത്തിച്ചത് ലക്ഷ്മികുട്ടി അമ്മയുടെ നേതൃത്വത്തിലായിരുന്നു. 1956ലായിരുന്നു ഈ സമരം.  

ADIYAM REVOLT BY EZHAVAS AGAINST NAIRS

ഇമേജ്
അടിയം ലഹള 1097 മീനം 10 .തലയോലപ്പറമ്പ് കാർത്ത്യായനി ക്ഷേത്രത്തിലെ എഴുന്നള്ളത്തു വെട്ടിക്കാട്ടു മുക്കിലേയ്ക്ക് ആറാട്ടിനു പോവുകയായിരുന്നു . മിടായിക്കുന്നം പാടത്തു വച്ച് വെള്ളൂർ കളമ്പൂരുള്ള യോഗം കഴിഞ്ഞു വരുന്ന കെ.ആർ നാരായണൻ (SNDP യോഗം ജനറൽ സെക്രട്ടറി ) ന്റെ അച്ഛനും , അച്ഛന്റെ അമ്മാവൻ നീലകണ്ംനും , കെ.ആറും നോടും വഴിമാറുവാൻ സവർണ്ണ ഹിന്ദുക്കൾ ആവശ്യപ്പെട്ടു . ഇവർ അതിനു വഴിപ്പെട്ടില്ല . റിസർവ്വു പോലീസ്സുകാരിൽ ഒരാൾ നീലകണ്ടം നെ അടിച്ചു . ഒന്നു രണ്ടു മണിക്കൂർ കഴിഞ്ഞു തിരിച്ചുവന്ന ആറാട്ട് എഴുന്നള്ളത്ത് ഈഴവർ ആക്രമിക്കുകയും , പലരേയും അടിച്ച് അവശരാക്കുകയും ചെയ്തു . ആന വിരണ്ടോടി . എമ്പ്രാൻ ബിംബത്തോടു കൂടി താഴത്തു വീണു . റിസർവ് പോലീസുകാരെല്ലാം തന്നെ അടിയേറ്റ് അവശരായി നിലംപതിച്ചു . മീനം 11 ന് പേഷ് ക്കാർ , ഡിസ്ട്രിക്ട് പോലീസ് സൂപ്രണ്ടു മുതലായ ഉയർന്ന ഉദ്യോഗസ്ഥമാർ പ്രതികളെ അറസ്റ്റ് ചെയ്യുവാൻ സ്ഥലത്തു വന്നു . എന്തും ചെയ്യുവാൻ മടിയില്ലാത്തവരും മരണം പോലും ഭയപ്പെടാത്തവരുമായ ആയിരക്കണക്കിന്നാളുകളെ അവർ അടിയം സമുദായ പോഷിണി സഭയുടെ മന്ദിരത്തിലും അടുത്തുള്ള പുരയിടങ്ങളിലും കണ്ടു . അപകടം നല്ലതുപോലെ മനസ്സിലായ പേഷ് ക്കാർ

NARAYANA GURU

ഇമേജ്
കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിമകള്‍ ഉള്ളതും, ഫോട്ടോകള്‍ ഉള്ളതും നാരായണ ഗുരുവിന്റെതാണ്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ജീവ ചരിത്രങ്ങള്‍ എഴുതപ്പെട്ടിട്ടുള്ളത് ഇദ്ദേഹത്തെക്കുറിച്ചാണ് (അച്ഛനും മകനും പോലും വെവ്വേറെ ജീവചരിത്രങ്ങള്‍ എഴുതിയിട്ടുണ്ട്). മലയാളത്തില്‍ ഏറ്റവും അധികം സിനിമകള്‍ നിര്‍മ്മിച്ചതും ഗുരുവിനെ പറ്റിയാണ്.  എന്നിരുന്നാലും നമ്മള്‍ മലയാളികള്‍ക്ക് ഗുരുവിനെക്കുറിച്ച് ആഴത്തില്‍ അറിയുമോ എന്ന് ചോദിച്ചാല്‍ ഉത്തരം അത്ര ആശ്വാസകരം ആകില്ല. അഞ്ചു കൊല്ലം ശ്രീ നാരായണ കോളേജില്‍ പഠിച്ചിട്ടു പോലും എനിക്ക് ആകെ അറിയാവുന്നത് “ഒരു ജാതി ഒരു മതം ഒരു ദൈവം” എന്നും “മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി” എന്നും “മദ്യം എടുക്കരുത് കൊടുക്കരുത് കുടിക്കരുത്” എന്നുമുള്ള നാലഞ്ചു വാചകങ്ങള്‍ മാത്രമാണ്. അതിനൊക്കെ രസകരമായ പാരഡി വചനങ്ങളും നാട്ടില്‍ സുലഭമായിരുന്നു. അതേ സമയം വിവേകാനന്ദനെയും രാമകൃഷ്ണ പരമ ഹംസനെയും എന്തിനു ചിന്മയാനന്ദനെ പറ്റി പോലും ഏതാണ്ട് കുറച്ചൊക്കെ അറിവുണ്ടായിരുന്നു. ഇവരെക്കാളും ആദ്ധ്യാത്മികമായും പാണ്ഡിത്യത്തിലും കുറച്ചു കുറവുള്ള ഒരു സന്യാസ്യി എന്നായിരുന്നു ഗുരുവിനെപറ്റിയുള്ള ഒരു പൊതു ധ

DR AMBEDKAR & OBC(Hindi)

ഇമേജ്
डॉ बाबासाहब और ओबीसी का रिश्ता ?'' इस देश में ओबीसी  का 'संवैधानिक जन्मदाता' और 'संवैधानिक रखवाला' कोई और नहीं बल्कि " बाबासाहब डॉ आंबेडकर'' ही हैं ! 1928 में बाम्बे प्रान्त के गवर्नर ने 'स्टार्ट' नाम के एक अधिकारी की अध्यक्षता में पिछड़ी जातियों के लिए एक कमिटी नियुक्त की थी. इस कमिटी में डॉ. बाबा साहेब आम्बेडकर ने ही शूद्र वर्ण से जुडी जातियों के लिए " OTHER BACKWARD CAST " शब्द का सर्वप्रथम उपयोग  किया था, इसी शब्द का शार्टफॉर्म ओबीसी है !! जिसको सामाजिक और शैक्षिक रूप से पिछड़ी हुई जाति के रूप में आज हम पहचानते है और उनको पिछड़ी जाति या ओबीसी कहते है। स्टार्ट कमिटी के समक्ष अपनी बात रखते हुए डॉ. बाबा साहेब आम्बेडकर ने देश की जनसंख्या को तीन भाग में बांटा था. (1) अपरकास्ट(Upper cast) जिसमे ब्राह्मण, क्षत्रिय-राजपूत और वैश्य जैसी उच्च वर्ण जातियां आती थी (2) बैकवर्ड कास्ट  (Backward cast) जिसमे सबसे पिछड़ी और अछूत बनायी गई जातियां और आदिवासी समुदाय की जातियों को समाविष्ट किया गया था । (३) जो जातियाँ बैकवर्ड कास्ट और अ

KALLINGAL MADATHIL RARICHAN MOOPPAN

ഇമേജ്
കല്ലിംഗൽ മഠത്തിൽ രാരിച്ചൻ മൂപ്പൻ ഒരു കാലത്ത് കോഴിക്കോട്ടെ വ്യാപാര പ്രമുഖനും ; ശ്രീനാരയണ ഗുരുവിന്റെ ഗൃഹസ്ത ശിഷ്യനുമായ ഈഴവൻ .............................: ................................... ഒരു കാലത്ത് കോഴിക്കോട്ടെ ജന്മികുടുംബവും സമ്പന്നവും വ്യാപാരവ്യവസായ മേഖലയിൽ പ്രമുഖ പദവി അലങ്കരിച്ച ഈഴവതറവാടാണ് കല്ലിങ്ങൽ മഠം. രാജവാഴ്ച്ച നിലനിന്നിരുന്ന കാലം. സാമൂതിരിപ്പാട് കഴിഞ്ഞാൽ കോഴിക്കോട്ടെ വലിയ ജന്മി കുടുംബമായിരുന്നു കല്ലിങ്ങൽ മഠത്തുകാർ. ഈ തറവാട്ടിലെ കാരണവന്മാർ പാരമ്പരയായി 'മൂപ്പൻ' എന്നാണ് അറിയപ്പെട്ടിരുന്നത്. സാമൂതിരിയാൽ കല്പിച്ചുകൊടുത്ത സ്ഥാനപ്പേരായിരുന്നു ഇത്.സാമൂതിരി രാജവംശവും കല്ലിങ്ങൽ മഠവും വലിയ മമതയിലാണ് കഴിഞ്ഞു കൂടിയിട്ടുള്ളത് കോവിലകം മന്ത്രിമാരുടെ ഒരു നിലയിലായിരുന്നു കോവിലകത്തു നിന്നും മൂപ്പൻ മാർക്ക് നൽകിയിരുന്നത് ഏത് കാര്യവും അവരോട് അന്വേഷിക്കുക പതിവായിരുന്നു.1919- ൽ അന്തരിച്ച രാരിച്ചൻ മൂപ്പന് പതിവ് ആചാരം പലതും രാജകുടുംബം ചെയ്യുക ഉണ്ടായി. രാരിച്ചൻ മൂപ്പൻ അവർക്കളുടെ മരണവിവരം അറിയിച്ച ഉടനെ മുഖത്തിടുന്നതിനായി സാമൂതിരിപ്പാട് തിരുമനസ്സിൽ നിന്നും ഏറാൾപ്പാട് തമ്പുരാൻ തിരുമനസ്