പോസ്റ്റുകള്‍

ഓഗസ്റ്റ്, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

PANDIT KARUPPAN

ഇമേജ്
ഇന്ന് ആഗസ്റ്റ് 30 ആചാര്യൻ S. K. രാഘവൻ ജന്മദിനം  "ആരും ആരുടെയും യജമാനനല്ല; ആരും ആരുടെയും ദാസനുമല്ല "           S.K. രാഘവൻ            നവോദ്ധാന കാലഘട്ടത്തിൽ, നവോദ്ധാന നായകർക്കൊപ്പം ജീവിയ്ക്കുകയും, ജീവിച്ച കാലഘട്ടത്തിൽ തന്റെയും സമാന ജാതിക്കാരുടെയും ജീവിതത്തിനു വേണ്ടി, സവർണ്ണ ജനതയോട് ബുദ്ധി കൊണ്ടും കയ്യൂക്ക് കൊണ്ടും, തന്റെടം കൊണ്ടും പടപൊരിതി വിജയിച്ചും, കഠിനമായ പരിശ്രമത്തിലുടെ, താൻ ജനിച്ച സമുദായത്തിന് ഒരു സംഘടന രൂപീകരിക്കുകയും, എന്നാൽ സമുദായം കാട്ടിയ നന്ദികേടിനെ തുടർന്ന് ചിത്രത്തിന്റെ ഏടുകളിൽ, പിൻകാലത്ത് രേഖപ്പെടുത്താത്തതിനാൽ, അറിയപ്പെടാതെ പോകാൻ വിധിക്കപ്പെട്ട ദലിത് നവോദ്ധാന നേതാവുമാണ് വർക്കല രാഘവൻ.    അടിസ്ഥാന ജനവിഭാഗങ്ങളുടെ വിമോചനത്തിലൂടെയായിരിക്കണം കേരളീയ സമൂഹത്തിന്റെ പുന:സംഘാടനം സാധ്യമാകേണ്ടതെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന എസ്.കെ. നാരായണ ഗുരുവിന്റെയും അയ്യൻകാളിയുടെയും സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളുടെ പാത പിന്തുടർന്നാണ് കേരളത്തിലെ പ്രബല അധ:സ്ഥിത വിഭാഗങ്ങളിൽ ഒന്നായ കുറവ സമുദായത്തെ സംഘടിപ്പിച്ചു കൊണ്ട് സാമൂഹിക നവോത്ഥാന പ്രവർത്തനങ്ങളിൽ വ്യാപൃതനാവുന്നത്.1877 ആഗസ്റ്റ് 30-ന് തിരുവനന്തപ

K രാഘവൻ

ഇമേജ്
ഇന്ന് ആഗസ്റ്റ് 30 ആചാര്യൻ S. K. രാഘവൻ ജന്മദിനം  "ആരും ആരുടെയും യജമാനനല്ല; ആരും ആരുടെയും ദാസനുമല്ല "           S.K. രാഘവൻ            നവോദ്ധാന കാലഘട്ടത്തിൽ, നവോദ്ധാന നായകർക്കൊപ്പം ജീവിയ്ക്കുകയും, ജീവിച്ച കാലഘട്ടത്തിൽ തന്റെയും സമാന ജാതിക്കാരുടെയും ജീവിതത്തിനു വേണ്ടി, സവർണ്ണ ജനതയോട് ബുദ്ധി കൊണ്ടും കയ്യൂക്ക് കൊണ്ടും, തന്റെടം കൊണ്ടും പടപൊരിതി വിജയിച്ചും, കഠിനമായ പരിശ്രമത്തിലുടെ, താൻ ജനിച്ച സമുദായത്തിന് ഒരു സംഘടന രൂപീകരിക്കുകയും, എന്നാൽ സമുദായം കാട്ടിയ നന്ദികേടിനെ തുടർന്ന് ചിത്രത്തിന്റെ ഏടുകളിൽ, പിൻകാലത്ത് രേഖപ്പെടുത്താത്തതിനാൽ, അറിയപ്പെടാതെ പോകാൻ വിധിക്കപ്പെട്ട ദലിത് നവോദ്ധാന നേതാവുമാണ് വർക്കല രാഘവൻ.    അടിസ്ഥാന ജനവിഭാഗങ്ങളുടെ വിമോചനത്തിലൂടെയായിരിക്കണം കേരളീയ സമൂഹത്തിന്റെ പുന:സംഘാടനം സാധ്യമാകേണ്ടതെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന എസ്.കെ. നാരായണ ഗുരുവിന്റെയും അയ്യൻകാളിയുടെയും സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളുടെ പാത പിന്തുടർന്നാണ് കേരളത്തിലെ പ്രബല അധ:സ്ഥിത വിഭാഗങ്ങളിൽ ഒന്നായ കുറവ സമുദായത്തെ സംഘടിപ്പിച്ചു കൊണ്ട് സാമൂഹിക നവോത്ഥാന പ്രവർത്തനങ്ങളിൽ വ്യാപൃതനാവുന്നത്.1877 ആഗസ്റ്റ് 30-ന് തിരുവനന്തപ

Veluthampi Dalava

ഇമേജ്
ഇന്നു പത്രത്തില് ‍ കണ്ട് ഒരു വാര് ‍ ത്തയും ചിത്രവുമാണു ഈ അന്വഷണത്തിനു പ്രേരണ.. സംങ്കുചിതന്മാരുടെ പരസ്യ വാര് ‍ ത്തയാണിതെന്ന് അരിയാഹാരം കഴിക്കുന്നവനു മനസ്സിലാകും.. 1798-ല് ‍ അവിട്ടം തിരുനാള് ‍ ബാലരാമവര് ‍ മ അധികാരത്തില് ‍ വന്നു. . അക്കാലത്തു തലക്കുളം ദേശത്തെ കാര്യക്കാരനായിരുന്നു വേലുത്തമ്പി. സാമ്പത്തിക പ്രതിസന്ധി പരഹരിക്കാന് ‍ ധനികരില് ‍ നിന്നു പണം പിരിക്കാന് ‍ സര് ‍ ക്കാര് ‍ തീരുമാനിച്ചു. . തമ്പിയോട് 20,000 കാലിപ്പണം (3000 രൂപ) നല് ‍ കാന് ‍ റവന്യു ഉദ്യോഗസ്ഥര് ‍ ആവശ്യപ്പെട്ടു. ഇതില് ‍ കുപിതനായ തമ്പി സര് ‍ ക്കാറിനെതിരെ തിരിഞ്ഞു. . മന്ത്രിമാരായിരുന്നു ജയന്തന് ‍ ശങ്കരന് ‍ നമ്പൂതിരിയും ശങ്കരനാരായണന് ‍ ചെട്ടിയും മാത്തുതരകനുമെതിരെ തമ്പി ലഹളക്കൊരുങ്ങി. . രാജാകേശവദാസനുശേഷം മറ്റൊരു നായരെ ആ സ്ഥാനത്തു നിയമിക്കാതെ ഒരു നമ്പൂതിരിയെയും ചെട്ടിയെയും ക്രിസ്ത്യാനിയെയും നിയമിച്ചതില് ‍ വേലുത്തമ്പിക്കും കൂട്ടര് ‍ ക്കും ജാതി വിദ്വേഷവും ഉണ്ടായിരുന്നു. (ടി.കെ. വേലുപ്പിള്ള -സ്റ്റേറ്റ് മാനുവല് ‍ , പുറം 195) നാട്ടു പ്രമാണിമാരെ സംഘടിപ്പിച്ചു കൊണ്ടു തമ്പി തിരുവനന്തപുരത്ത് എത്തി. പരിഭ്രാന്തനായ രാജാവ്

CHANNAR REVOLT

ഇമേജ്
  തെക്കൻ തിരുവിതാംകൂറിലെ ചാന്നാർ സമുദായത്തിലെ സ്ത്രീകൾക്ക് മാറ്‌ മറിക്കുന്നതിനുള്ള അവകാശത്തിനു വേണ്ടി പൊട്ടിപ്പുറപ്പെട്ട സംഘർഷമാണു ചാന്നാർ ലഹള. തെക്കൻ തിരുവിതാംകൂറിലും തമിഴ്നാട്ടിലുമുള്ള നാടാർ സമുദായത്തെ കഴിഞ്ഞ നൂറ്റാണ്ടിൽ ചാന്നാർ എന്നാണ് വിളിച്ചിരുന്നത്.1926ൽ മദിരാശി സർക്കാർ ചാന്നാർ എന്ന ജാതിപ്പേരുമാറ്റി നാടാർ എന്നാക്കികൊണ്ട് ഉത്തരവിറക്കി.  പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന‌പാദത്തിൽ പൊട്ടിപ്പുറപ്പെട്ട ഈ സമരം മാറുമറയ്ക്കൽ സമരം, ശീലവഴക്ക്, മുലമാറാപ്പ് വഴക്ക്, മേൽശീല കലാപം, നാടാർ ലഹള എന്നീ പേരുകളിലും ചരിത്രരേഖകളിൽ പരാമർശിക്കപ്പെടുന്നു.ഹിന്ദുമതത്തിൽ നിന്നും ക്രസ്തു മതം സ്വീകരിച്ച നാടാർ സ്ത്രീകൾ മേൽവസ്ത്രം ഉപയോ​ഗിക്കാൻ തുടങ്ങിയതുമുതൽ സവർണഹിന്ദുക്കൾ അതിനെതിരെ ആക്രമണമഴിച്ചുവിട്ടു.  മാറു മറച്ചാൽ ജാതി തിരിച്ചറിയാനാവില്ല എന്നായിരുന്നു സവർണർ ഉയർത്തിയ വാദം. ലഹള വ്യാപകമായതോടെ ബ്രിട്ടീഷ് ഭരണാധികാരികൾ പ്രശ്നത്തിലിടപെട്ടു. സ്വാതന്ത്ര്യ പൂർവ കേരളത്തിൽ അരങ്ങേറിയ ആദ്യത്തെ മനുഷ്യാവകാശ സമരങ്ങളിലൊന്നായി ഈ ലഹള വിലയിരുത്തപ്പെടുന്നു1.       ചാന്നാർ ലഹള  ഒരു ചെറു കാലയളവിലുണ്ടായ സമരമല്ല. ഏതാണ്ട്

SRI NARAYANA GURU ABOUT RAMA, SHIVA..

ഇമേജ്
  ശിവൻ ശ്രീരാമൻ എന്നിവരെക്കുറിച്ച് ശിവഗിരി വൈദിക മഠത്തിൽ ഒരു വൈകുന്നേരം സ്വാമിതൃപ്പാദങ്ങൾ ഒരു കസേരയിൽ ഇരിക്കുന്നു. ഒരു ക്ഷേത്രത്തിൽ പ്രതിഷ്ഠ കഴിച്ചു കൊടുക്കണമെന്നുള്ള അപേക്ഷയോടു കൂടി രണ്ടു മൂന്നു ഭക്തന്മാർ നിൽക്കുന്നു. സ്വാമി എന്താണു പ്രതിഷ്ഠിക്കേണ്ടത്? ഒരു ഭക്തൻ ശിവനോ, സുബ്രഹ്മണ്യനോ, ദേവിയോ അവിടുന്നു കല്പിക്കുന്നതുപോലെ മതി. സ്വാമി: ഇരുട്ടടച്ചു വവ്വാലിന്റെ നാറ്റമുള്ള ക്ഷേത്രങ്ങൾകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ? അന്തേവാസി ക്ഷേത്രമുണ്ടെങ്കിൽ ജനങ്ങൾ കുളിച്ചു വൃത്തിയായി വരും. സ്വാമി അതിനു കൊള്ളാം. ക്ഷേത്രങ്ങളുടെ അകമെല്ലാം നല്ല ശുദ്ധമായിരിക്കണം. ബിംബപ്രതിഷ്ഠയ്ക്കു പകരം ഒരു വിളക്കു മദ്ധ്യത്തിൽ തൂക്കിയാൽ മതി. വിളക്കു ലക്ഷ്മിതന്നെ, കുളിച്ചു വന്നു തൊഴുതാൽ അതു മതി എന്താ പോരയോ? ഭക്തൻ ഇതുകൊണ്ട് ആളുകൾ തൃപ്തിപ്പെടുകയില്ല. അവർക്ക് ഒരാരാധനാമൂർത്തി വേണം. സ്വാമി. എന്നാൽ വിളക്കിനു ചുറ്റും മഹാത്മാക്കളുടെ പടങ്ങൾ വെച്ചാൽ മതിയല്ലോ. ശിവനും ശ്രീരാമനും മറ്റും ഓരോ കാലത്തുള്ള നേതാക്കന്മാർ ആയിരുന്നുവെന്നാണു നമ്മുടെ പക്ഷം. ശിവൻ കാട്ടിൽ നടന്നിരുന്ന ചില കൂട്ടരുടെ ഇടയിൽ സ്വഭാവംകൊണ്ടും കരബലംകൊണ്ടും ഒരു പ്രമാണി ആയി